അനാഥകളോട് നല്ലരീതിയില്‍ പെരുമാറുക-ഖുര്‍ആന്‍
മത പണ്ഡിതര്‍ രാഷ്ട്രീയം പറയുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം?
ഒരാള്‍ അങ്ങിനെ ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലിയാല്‍ അവന്റെ മൂന്ന്ത്വ ലാഖും സംഭവിക്കും. അവര്‍ പിന്നീട് മേല്‍സൂചിപ്പിച്ച പോലെയല്ലാതെ ഒന്നിക്കാന്‍ പറ്റില്ല. അല്ലാഹുവിന്റെ നിയമത്തിനെ അംഗീകരിക്കുന്നവര്‍
അനാവശ്യമായി ഒഴിഞ്ഞുകിടക്കുന്ന ഡാറ്റകള്‍ ദീനിനും ദുനിയാവും ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതൊന്നുമല്ല. നെല്ലുംപതിരും വേര്‍തിരിക്കാന്‍ പലരും പക്വത നേടാത്തത് മൂലവും സന്നദ്ധത പ്രകടിപ്പിക്കാത്തത് മൂലവും ഇവ വിനി
ഹിജ്റ 604 റബീഉല്‍ അവ്വല്‍ മാസത്തില്‍ ഇന്നത്തെ അഫ്ഗാനിസ്താനില്‍ സ്ഥിതി ചെയ്യുന്ന 'ഖല്‍ബ്' എന്ന പ്രദേശത്ത് ജനിച്ച് പിതാവിന്റെ കൂടെയുള്ള നിരന്തര യാത്രകള്‍ക്കു ശേഷം തുര്‍ക്കിയിലെ 'ഖൂനിയ'യില്‍ എത്തുകയും
ചരിത്രകാരനായ തോമസ് കാർലൈൽ തന്റ്റെ 'ഓൺ ഹീറോസ്,ഹീറോ-വർഷിപ് ആൻഡ് ദി ഹെറോയിക് ഇൻ ഹിസ്റ്ററി’ എന്ന കൃതിയിൽ മുഹമ്മദ് നബി (സ) പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: '' ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കറുത്ത മണൽ
ഹൃദയങ്ങളോടാണ് തിരുനബി മിണ്ടിയത്, ആത്മാവുകളെയാണ് ആ വചനങ്ങൾ ഉണർത്തിയത്. വെളിച്ചമുള്ള വാക്കുകൾ കൊണ്ട്, മരുഭൂമിയിൽ ആശയപ്രസാദങ്ങളുടെ തെളിതീർത്ഥമൊഴുക്കിയ പ്രവാചകന്റെ തിരുസവിധത്തിലേക്ക് കാതെറിഞ്ഞാൽ ഇപ്പോഴും
ചരിത്രകാരനായ തോമസ് കാർലൈൽ തന്റ്റെ 'ഓൺ ഹീറോസ്,ഹീറോ-വർഷിപ് ആൻഡ് ദി ഹെറോയിക് ഇൻ ഹിസ്റ്ററി’ എന്ന കൃതിയിൽ മുഹമ്മദ് നബി (സ) പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്: '' ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കറുത്ത മണൽ
തസ്വവ്വുഫിന്റെ യാഥാര്‍ത്ഥ്യങ്ങൾ തിരിച്ചറിയുകയും അവ മാലോകർക്ക് പകർന്നു നല്‍കുകയും ചെയ്ത വലിയ ആത്മജ്ഞാനിയും തർബിയതിന്റെ ശൈഖുമായിരുന്നു ശൈഖ് അബ്ദുൽഖാദിർ ഈസാ (ഖ. സി). നഖ്ശബന്ദീ ത്വരീഖത്തിലൂടെ ആത്മസംസ്കരണ
ലക്ഷദ്വീപില്‍ ജനിച്ച് കേരളത്തില്‍ പഠിച്ച് കര്‍ണ്ണാടകയെ സേവനകേന്ദ്രമാക്കി പരിശുദ്ധ ദീനിനെ തന്റെ ജീവിതത്തിലൂടെ തലമുറകളിലേക്ക് പകര്‍ന്നേകിയ മഹാ പണ്ഡിതനായിരുന്നു ഇന്നലെ അന്തരിച്ച സമസ്തയുടെ വൈസ്പ്രസിഡന്റ്
1999 ഡിസംബർ 31 ന്, റമദാൻ അവസാന പത്തിലെ ഒരു വെള്ളിയാഴ്ച ജുമുഅക്ക് അൽപ്പം മുമ്പായാണ് വിശ്വ പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ മൗലാന അബുൽ ഹസൻ അലി നദ്വി വിടവാങ്ങുന്നത്. 8 പതിറ്റാണ്ടിലധികം നീണ്ട ആ ജീവിതയാത്രയിൽ വ്
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാവാട് കുഞ്ഞിക്കോയ മുസ്ലിയാരുടെ മരുമകന് സമദ് മുസ്ലിയാര് തുടങ്ങിയ പത്തുപേര്‍ക്ക് ഉസ്താദ്, ശാദുലീ ആത്മിക കൈവഴിയുടെ ഖലീഫ സ്ഥാനം നല്‍കിയിട്
മുസ്ലിം സ്ത്രീ മാന്യയും കുലീനയുമാണ്. ഇത് അവളുടെ വേഷവിധാനത്തില്നിന്നുതന്നെ തിരിച്ചറിയണം. അവള് ഫേഷന്റെ അടിമയോ ട്രന്റിയോ ആകരുത്. അത് മാന്യതക്ക് നിരക്കുന്നതല്ല. അച്ചടക്കവും ലാളിത്യവും പ്രതിഫലിക്കുന്നതാ
രാവിലെ കടയിലെത്തി ഷട്ടര്‍ തുറക്കുവാന്‍ ഒരുങ്ങുമ്പോഴാണ് പോക്കറ്റിലുള്ള രണ്ടു ഫോണും ഒപ്പം ബെല്ലടിക്കുന്നത്.
നോമ്പിന്റെ ഫിലോസഫി സമഗ്രമായി പ്രതിപാദിക്കുന്ന വായന ഇതുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശാരീരികേച്ഛകള്‍ നിയന്ത്രിക്കുന്നതിലെ നോമ്പിന്റെ രാഷ്ട്രീയവും ആരോഗ്യവശങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്
നോമ്പ് കാലത്ത് അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ഒരുപാട് നന്മകളുണ്ട്. അത്തരം ചില നന്മകളെ ഓര്‍മപ്പെടുത്തുകയാണിവിടെ...
പാനൂരിനടുത്തൊരു പള്ളിയില്‍ ളുഹ്റ്നമസ്കാരം കഴിഞ്ഞിരിക്കുമ്പോള്‍ ഒരു നാടന്‍ മുസ്ലിയാര് അടുത്തുവന്നിരുന്നു. സലാം പറഞ്ഞുതുടങ്ങിയ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
മുസ്ലിംകള് നന്നേ ചെറിയ ന്യൂനപക്ഷമായൊരു രാജ്യത്ത് റമദാന് വ്രതാനുഷ്ഠാനം വേറിട്ടൊരു അനുഭവമായിരിക്കും. മുസ്ലിം ജനസംഖ്യ 0.1 ശതമാനം മാത്രമുള്ള വിയറ്റ്നാമിലെ നോമ്പനുഭവങ്ങള്‍ അവിസ്മരണീയമാകുന്നത് ഈയര്ഥത്ത
ഇബ്റാഹീം നബി (അ)യുടെ ജീവിതസന്ദേശമാണു ബലിപെരുന്നാളും ഹജ്ജും. വിശ്വാസി ജീവിതത്തില്‍ സ്വീകരിക്കേണ്ട സര്‍വമാതൃകകളും ഇബ്റാഹീം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്കു ദിവ്യബോധനങ്
മുസ്ലിം ലോകം ഇന്ന് സന്തോഷത്തിലാണ്. ഒരു അതിഥിയെ സല്‍ക്കരിക്കുന്ന ഒരുക്കത്തിലുമാണ്. പരിശുദ്ധ റമളാനിന്റെ വിടപറയലിന്ന് ശേഷം ദുല്‍ഹിജ്ജയുടെ നിലാവെളിച്ചം മാനത്ത് കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുകയാണ് വിശ
ആത്മാവും ഹൃദയവും ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷങ്ങളെക്കുറിച്ചാണ് ഹജ്ജിന് പറയാനുള്ളത്. ഓരോ മുസ്ലിമിന്നും നിര്‍ബന്ധ ബാധ്യതയായ കര്‍മമെന്നതിലുപരി ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഹജ്ജിനുണ്ട്. ആത്മാവിന്റെയ
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്ത സ്മരണകള്‍ പങ്കുവെക്കുന്നതാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്പനക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനെപ്പോലും ത്യജിക്കുവാന്‍ മനുഷ്യന് തയ്യാറാ